മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് മാടമ്പ് കുഞ്ഞുകുട്ടന്. അവിഘ്നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്. എഴുത്തുകാരന് മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു
മഴേള്ള ബൈന്നേരം ബെളക്കും, കൊട്യൂം എത്തോണ്ട് പീട്യേപ്പോകണ്ട ബല്ല കാര്യോം ഉണ്ടാര്‍ന്നാ ....ഹഹ കൊള്ളാം നന്നായിട്ടുണ്ട് ....ഇനിയും എഴുതുക ആശംസകള്‍
മറുപടിഇല്ലാതാക്കൂമഴേള്ള ബൈന്നേരം ബെളക്കും, കൊട്യൂം എത്തോണ്ട് പീട്യേപ്പോകണ്ട ബല്ല കാര്യോം ഉണ്ടാര്‍ന്നാ ....ഹഹ കൊള്ളാം നന്നായിട്ടുണ്ട് ....ഇനിയും എഴുതുക ആശംസകള്‍
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂനാട്ടു വാ മൊഴിയുടെ സൌന്ദര്യം !
മറുപടിഇല്ലാതാക്കൂനന്ദി സിയാഫ്..
ഇല്ലാതാക്കൂഈ വരവിനും അഭിപ്രായത്തിനും..
മ്മ്ള് പറേണതൊക്കെ ഇങ്ന്യണന്നറീമ്പ്ഴാ.......
മറുപടിഇല്ലാതാക്കൂഒര്ഒര്......................................
ആശംസകള്‍
അതെ തങ്കപ്പേട്ടാ..
ഇല്ലാതാക്കൂഅതെ തങ്കപ്പേട്ടാ..
ഇല്ലാതാക്കൂവടക്കൻ നാട്ട് ഭാഷയുടെ ചേല് കൊള്ളാംട്ടാാ ഭായ്
മറുപടിഇല്ലാതാക്കൂആറു മലയാളിക്ക് നൂറു മലയാളം
മറുപടിഇല്ലാതാക്കൂനൂറും സുഖസുന്ദരം