ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മുല്ലനേഴി സാഹിത്യപുരസ്കാരം ഈയുള്ളവന്...

മലയാള മനോരമ ദിനപത്രം ബാലജനസഖ്യം തൃശ്ശൂര്‍ യൂനിയന്‍ ഏര്‍പ്പെടുത്തിയ മുല്ലനേഴി സാഹിത്യ പുരസ്കാരം ഈയുള്ളവന് ലഭിച്ച വിവരം വിനയപൂര്‍വ്വം അറിയിക്കട്ടെ. ഏപ്രില്‍ 15 ന് ചേര്‍പ്പ് മഹാത്മാ മൈതാനത്ത് വച്ചുനടന്ന നിറവ് സാംസ്കാരികോത്സവവേദിയില്‍വച്ച് ശ്രീ. ജയരാജ് വാര്യര്‍, സിനിമാതാരം കൃപ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ മുന്‍ റവന്യൂമന്ത്രി ശ്രീ. കെ. പി. രാജേന്ദ്രന്‍ പുരസ്കാരദാനം നിര്‍വ്വഹിച്ചു.

അഭിപ്രായങ്ങള്‍

  1. ആഹാ! അതൊരു നല്ല കാര്യമാണല്ലോ. അഭിനന്ദനങ്ങൾ കേട്ടോ. ഇനിയും ഇനിയും ധാരാളം അവാർഡുകൾ ശ്രീജിത്തിനെ തേടി വരട്ടെ

    മറുപടിഇല്ലാതാക്കൂ
  2. അഭിനന്ദനങ്ങലോടൊപ്പം നന്മയും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  3. അഭിനവ സമൂഹത്തില്‍. പണവും സ്വാധീനവും ഉപയോഗിച്ച് നേടാനാവുന്ന പല കാര്യങ്ങളിലൊന്ന് മാത്രമാണ് പുരസ്കാരം എന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാം അങ്ങനെയല്ല എന്ന് മറുപടി പ്രതീക്ഷിച്ചുകൊണ്ട്, തെറ്റുണ്ടെങ്കില്‍ തിരുത്തുക.
    :)

    മറുപടിഇല്ലാതാക്കൂ
  4. അഭിനന്ദനങ്ങള്‍.
    ഹൃദയംനിറഞ്ഞ ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
  5. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  6. അഭിനന്ദനങ്ങള്‍ - എന്റെ കൂട്ടുകാരാ.... അങീകാരങ്ങള്‍ ഇനിയും ഇനിയും താങ്കളെ തേടി എത്തട്ടെ....

    മറുപടിഇല്ലാതാക്കൂ
  7. അഭിനന്ദനങ്ങള്‍ ശ്രീജിത്ത്.. നിറയെ സ്നേഹം.....

    മറുപടിഇല്ലാതാക്കൂ
  8. ശ്രീജിത്ത്‌.അഭിനന്ദനങ്ങള്‍...വീണ്ടും

    എഴുത്തില്‍ ഉയരങ്ങള്‍ കണ്ടെത്താന്‍

    ദൈവം അനുഗ്രഹിക്കട്ടെ...

    മറുപടിഇല്ലാതാക്കൂ
  9. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.....

    മറുപടിഇല്ലാതാക്കൂ
  10. അഭിന്ദനമറിയിച്ച ഏവര്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  11. വാര്‍ത്ത കണ്ടിരുന്നു. പക്ഷെ, അഭിനന്ദിക്കാന്‍ ഇങ്ങനെ ഒരിടം കണ്ടിരുന്നില്ല.

    നാട്ടുകാരന്, അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  12. അഭിനന്ദനങ്ങള്‍...എല്ലാ വിജയ ആശംസകളും നേരുന്നു ...!

    മറുപടിഇല്ലാതാക്കൂ
  13. അഭിനന്ദനങ്ങള്‍ ,,ഇനിയും ഉയരങ്ങള്‍ കീഴടക്കുക

    മറുപടിഇല്ലാതാക്കൂ
  14. ഔന്നത്യങ്ങളിലെത്താന്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി .                      അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പി

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം

 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.                  മു നിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...                                           തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ് . ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു . മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന , ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും , പ്രകൃതി - പൈതൃക വിരുദ്ധരുടെയും , നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ് . ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും , പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്